പല പല നാളുകൾ

പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകൾ നീക്കി
അരളി ച്ചെടിയുടെഇലതന്നടിയിൽ
പൂമ്പാറ്റ തളിരുണ്ടു.
പൂവിൽ തുള്ളും പൂവതു പോലെ
പൂന്തേനുണ്ടു കഴിഞ്ഞു
ഒരു നാൾ സൂര്യനുദിച്ചുണർന്നപ്പോൾ
ചിറകുവിരിച്ചു പറന്നു

കൊക്കമ്മാവൻ

കൊക്കമ്മാവന് വയസ്സായപ്പോൾ കണ്ണുകൾ രണ്ടും കാണാതായ്
പട്ടിണി കൊണ്ട് വലഞ്ഞാ കൊക്ക് കൂട്ടിൽ തന്നെയിരിപ്പായി
കുളക്കരെയുള്ളൊരു പൊന്മാൻ ചേട്ടൻ
കൊക്കമ്മാവന് തുണയായി
കൊത്തിയെടുക്കും മീനുക്കളൊക്കെ
നൽകും കൊക്കമ്മാവന് പതിവായ്

താളുകൾ

പല പല നാളുകൾ

പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴ കൂട്ടിലുറങ്ങി ഇരുളും വെട്ടവുമറിയാതങ്ങനെ ഇരുന്നു നാളുകൾ നീക്കി അരളി ച്ചെടിയുടെഇലതന്നടിയിൽ പൂമ്പാറ്റ തള...

പ്രീയപ്പെട്ടത്